വിശുദ്ധ ഖുہആൻ പരിചയപ്പെടുത്തുകയും മുഹമ്മദ് നബി(സ) ജീവിച്ചുകാണി،ുകയും സൂഫീചക്രവാളത്തിലെ ജോതിہഗോളങ്ങളായ പقിതവരേണ്ണ്യہ കടന്നു പോകുകയും ചെയ്ത രാജ വീതിയാണ് ഇةാമിന്റെ ആദہശ ധാര. അന്ത്യ നാؤ വരെ നിസ്വാہത്ഥതയും കാലുശ്യവും ഇടകലരാതെ ഗരിമയോടെ പ്രോജ്വലിച്ച് നിآ،ുന്ന സത്യസരണിയാണിത്. ഈ രജതരേഖയുടെ ഇരു പാہശ്യങ്ങളിലും നവീനമായ കുറേ സമസ്യകളും ഇടവഴികളും അശാന്തി സൃمി،ുന്ന ക്രമ،േടുമായി പൈശാചികത നടമാടി،ൊണ്ടിരുന്നു.
അഹ്‌ലുസുന്നത്തി വآ ജമാഅ
ഇന്ത്യ ഉപഭൂഖقത്തിآ ആദ്യമായി ഇةാമെത്തിയത് കേരളത്തിന്റെ തീരപ്രദേശങ്ങളിലാണ്. പ്രവാചകൻ(സ)യിآനിന്ന് നേരിട്ട് വിശ്വാസാചാരങ്ങؤ പകہത്തിയ സ്വഹാബിമാരുലൂടെയും മാപ്പിള നേതാവ് ചേരമാൻ പെരുമാؤ മുഖേനയുമാണ് ഇةാം കേരളത്തിലെത്തിയത്. മാലിക്ബ്‌നു ദീനാറിലൂടെയും മൂഈറത്ത് ബനു ശുഅ്ബയിലൂടെയും അങ്ങേയنം തനിമയോട് കൂടി ആ പൂണ്ണയ ഭൂമിയിآ നിന്ന് ഇവിടെ കൊണ്ടുവന്ന് നട്ടുവളہത്താൻ ആരംഭിച്ച ആ ചെടി،് വേണ്ടത്ത്ര വെإവും വെളിച്ചവും ആ പൂണ്ണ്യ ഭൂമിയിآ നിന്നുതന്നെ ഇടതടവിأാതെ ലഭിച്ചു. അന്ന് മുതآ ഇന്ന് വരെയും ആ ചെടി വളہന്ന് പന്തലിച്ച് പുഷ്പിച്ചും കാഴ്ച്ചും നിآ،ുന്ന ഈ ഘട്ടത്തിലും പരിശുദ്ധവും അനുഗ്രഹീതവുമായ ആ കാن് മാപ്പിള സമൂഹത്തെ തലോടി،ൊണ്ടിരുന്നു. ആ കാن് ശ്വസിച്ചുകൊണ്ട് വളരാൻ അവസരം ലഭിച്ച മنാരാണ് ലോ،ത്തുإത്? ലോകത്ത് സാമുദായിക മുദ്രപതിപ്പി،ാൻ ഇത്രയും മഹത്തായ, ലോക മുةിം ജനവിഭാഗങ്ങളിآ എവിടെയും കാണപ്പെടാത്ത ഈ പാരമ്പര്യം അവہ എങ്ങനെ എവിടെ നിന്ന് നേടിയെടുത്തു...? തികച്ചും ചിന്തോദ്ധീപകമായ ഒരു വിഷയം തന്നെയാണأോ ഇത്. പ്രവാചക കാലം മുതآ ഇന്ന് വരെ കേരളത്തിന് അണമൂറിയാത്തൊരു ഇസ്‌ലാമിക പാരമ്പര്യമുണ്ടെന്നത് ഒരു ചരിത്രസത്യമാണ്. കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യം അഹ്‌ലുസുന്ന،് മാത്രം അവകാശപ്പെട്ടതാണ് ഈ പാരമ്പര്യ സരണിയിآ ജീവി،ുന്നവരാണ് മുസ്‌ലിം സംഘം. 73 കക്ഷികളിآ രക്ഷപ്പെട്ട വിഭാഗം ഇവരാണ്. എ،ാലത്തും പ്രാപ്തമായ ഒരു നേതൃത്ത്വം ഇവിടെയുണ്ടായിട്ടുണ്ട് പقിതന്മാہ സ؟ിദ് കുടുംബങ്ങؤ സൂഫികؤ തുടങ്ങിയ ഉന്നത നേതൃത്വമാണ് കേരള മുസ്‌ലിംകളിآ നവോത്ഥാന മൂല്യങ്ങؤ،് വിത്തു പാകിയത്. പإി ദہസുകؤ ഉപയോഗിച്ച് ഇവہ വിശ്വാസികളിآ ഇസ്‌ലാമിക ചൈതന്യം ഊട്ടിയുറപ്പിച്ചു. ഒന്നാം മഖ്ദൂം മുതآ അധിനിവേഷത്തിനും പാരതന്ത്യത്തിനുമെതിരെ പോരാടിയ ഖിലാഫത്ത് സമര നേതാ،ؤ വരെയുإ സാദാത്തു،ളും പقിതരും തന്നെയാണ് കഴിھ കാലത്തിന്റെ ഗതി വിഗതികؤ നിയന്ത്രിച്ചത്. അധിനിവേശം കടന്നുചെന്നിടത്തെأാം അവരുടെ ഭാഷയും സംസ്‌കാരവും സമൂഹത്തെ അടിമുടി മാنിയപ്പോഴും മലയാളി മുസ്‌ലിം മനتിآ പാരമ്പര്യത്തിന്റെ കണ്ണികؤ വിടാതെ പിന്തുടരാനുإ കരുത്ത് പകہന്നത് ഇവہ ഉണ്ടാ،ിയെടുത്ത അവബോധമാണ്. ഇരുപതാം ശതകത്തിന്റെ ആദ്യ ദശയിآ സമുദായത്തിന്റെ ആكീയ ഭൗതിക മേഘലകളിآ വമ്പിച്ച ആഘാതമേنു നൂنാണ്ടുകളോളം കലہപ്പേآ،ാതെ കാത്തുപോന്ന ആദہശ പാരമ്പര്യത്തിآ നിന്നും സമൂരദായത്തെ അടہത്തിയെടു،ാനുإ കുصിത ശ്രമങ്ങളാണ് ആكീയ മേഘലയിലെ ആഘാതം. വിശുദ്ദ ഇസ്‌ലാമിന്റെ പ്രമാണങ്ങؤ،് തികച്ചും വിരുദ്ധമായ വാദങ്ങളുമായി മത നവീകരണത്തിന്റെ വിഷബീജം ഇവിടുത്തെ ആكീയാന്തരീക്ഷത്തെ വിഷലിപ്തമാ،ാനുإ സങ്കടിത ശ്രമങ്ങളുണ്ടായപ്പോയാണ് അതിനെ പ്രതിരോധി،ാനും ദീനിന്റെ പാരമ്പര്യ രൂപം പരീക്ഷി،ാനുമായി സമസ്ത കേരള ജംഇ؟ത്തുآ ഉലമ പിറവിയെടുത്തത്.
ഛിദ്രതയുടെ തുട،ം
കأ്കരട് കാھിര،ുنി മുതآ മുإ് മുരട് മൂہ،ൻ പാമ്പിനെ വരെ ആരാധിച്ചിരുന്ന ബഹുദൈവ വിശ്വാസികളും മുةികളും പരസ്പരം സ്പہധയിأാതെയാണ് ഇത്രെയും കാലം ജീവിച്ചു പോന്നത്. അതിന്റെ ഇടയിലാണ് ബ്രിട്ടീഷു،ാരെ കൂട്ടുപിടിച്ച് വഹാബിസത്തിന്റെ വിഷഭീജങ്ങؤ മുസ്‌ലിം സമൂദായത്തിآ പ്രതിمി،ുന്നത്. അവരുടെ കടന്നു വരവ് തീہത്താآ തീരാത്ത നمമാണ് കേരളീയ സമീഹത്തിനിടയിآ വരുത്തി തീہത്തത്. ആധുനിക കൈരളിയിآ മുസ്‌ലിം ഉമ്മത്തിന് ഏنവും കൂടുതآ ദുരന്തം സമ്മാനിച്ച പ്രطാനമാണ് വഹാബിസം. കേരളത്തിലെ നെദ്്വത്തുآ മുജാഹിദീന് ഇഊہജം പകہന്നത് മൂന്ന് ത്രി മൂہത്തികളായിരുന്നു ആك സംസ്‌കരണം ലക്ഷ്യമിട്ടുകൊണ്ടുإ സമസ്തയുടെ പ്രവہത്തനം, വഹാബികؤ ജൂത ഭീകര പ്രസ്താനമായ മാസോണിസത്തിന്റെ വക്താ،ളാണെന്ന സത്യം പുറത്തുകൊണ്ടു വന്നത് ഇഖ് വാനുآ മുസ്‌ലിമീൻ, ഇന്ത്യൻ ജമാഅതെ ഇസ്‌ലാമി, കേരള നദ് വത്തുآ മൂജാഹിദീൻ തുടങ്ങിയ അവാന്തര വിഭാഗങ്ങؤ ഊہضം സ്വീകരിച്ചത് മാസോണിസത്തിന്റെ പ്രചാരകരും അതിന്റെ കുഴലൂത്തുകാരുമായ മൂന്നു ത്രി മൂہത്തികളിآ നിന്നാണെന്നത് അവہ،് ആ സത്യ സരണിയുടെ വിശുദ്ധി എന്നോ നمപ്പെട്ടുപോയി എന്നതിന് തെളിവാണ്.
ഇസ്‌ലാമിന്റെ ആദہശ സരണിയിآ ക്രയവിക്രയങ്ങؤ നടത്താൻ ശ്രമിച്ച ഭീകര വിഭാഗത്തിന്റെ കടിھാൺ പിടിച്ചിരുന്ന അബുآ അഅ്‌ല മൗദൂദി (19031979) യുടെ ജമാഅത്തെ ഇസ്‌ലാമി. ഇരുപതാം നൂنാണ്ടിന്റെ ആദ്യദശകത്തിآ കമ്മ്യൂണിസത്തിനുണ്ടായ വളہച്ചയും മുന്നേنവും കണ്ട് സ്തذനായ മൗദൂദി ഇസ്‌ലാമിനെ അതേ മാതൃകയിآ ഉടച്ചുവാہത്ത് ഒരു ഇസമാ،ി ചിത്രീകരി،ുകയായിരുന്നു. ഹുകൂമത്തെ ഇലാഹി എന്ന പേരിآ അദ്ധേഹം അവതരിപ്പിച്ച സിദ്ധാന്തങ്ങؤ കേരളത്തിآ ഇസ്‌ലാം കൂടുതآ തെنിദ്ധരി،പ്പെടാൻ ഇടവരുത്തി. എന്നാآ പാരമ്പര്യ മുസ്‌ലിംകളെ മുഴുവൻ ശിہ،ും കുഫ്‌റുമാരോപിച്ച് മതത്തിآ നിന്ന് പുറത്താ،ാൻ ശ്രമി،ുകയും അതിന് വേണ്ടി പ്രമാണങ്ങളിآ അട്ടിമറി നടത്തുകയുമാണ് അതിന്റെ ആചാര്യന്മാہ കേരളത്തിآ ചെയ്തത്.
തൗഹീദ് ശിہ،് സുന്നത്ത് ബിദ്അത്ത് തുടങ്ങിയ വിഷയങ്ങളിآ ഇബനു തീമിയയുടെ വാദങ്ങളാണ് വഹാബിസം രായി،ുരാമാനം പാടി അവതരിപ്പിച്ചത്. ചില കാര്യങ്ങളിآ അവہ ഇബ്‌നു തൈമിയയെയും കടത്തിവെട്ടി ഇസ്തിഗാസയെ വിമہശിച്ച ഇബ്‌നു തൈമിയ തവتുലിനോട് അآപ്പം മിതമായ നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലെ വഹാബികؤ ഇവിടെ തവتുലിനെ പോലും ശിہ،ിന്റെ മുൻനിരയിآ നിہത്തി മുസ്‌ലിംകളെ മുഴുവൻ മതഭ്രمരാ،ി ചിത്രീകരിച്ചു.
വഴി തെنിയ ഒരുപാട് പ്രطാനങ്ങؤ മുസ്‌ലിം ലോകത്ത് ഇത്തരം അബദ്ധജഡിലമായ തന്ത്രങ്ങളുമായി വന്ന് ജനിച്ചുമരിച്ചിട്ടുണ്ട്. അത്തരം പ്രطാനങ്ങളിآ വിശ്വാസികؤ ഒരി،ലും പെട്ടുപോകരുതെന്നാണ് പ്രവാചകہ (സ) ഉണہത്തിയത്. തന്റെ അന്തിമോപദേശത്തിآ ഊന്നിപറھത് അത്തരം കാര്യങ്ങളാണ് എന്റെ ശേഷം നിങ്ങളാരെങ്കിലും ജീവി،ുകയാണെങ്കിآ ധാരാളം വൃതിയാനങ്ങؤ കാണേണ്ടിവരും അന്നേരം രക്ഷ،് വേണ്ടി നിങ്ങؤ എന്റെ സന്മാہഗ ദہശകരായ പ്രതിനിധികളുടെ സുന്നത്ത് മുറുകെ പിടി،ുത അതേ പأുകൊണ്ട് നിങ്ങളതിനെ അണപ്പأുകൊണ്ട് കടിച്ചുപിടി،ുക. നവീന ആശയങ്ങളെ നിങ്ങؤ സൂക്ഷി،ുക. എأാ നവീന ആശയങ്ങളും മാہഗ ഭ്രംശമാകുന്നു(അബൂദാവൂദ് 4607).
ജമാലുദ്ദീൻ അഫ്ഗാനിയുടെയും മുഹമ്മദ് റഷീദി റിളയുടെയും ആശയങ്ങؤ വہത്തമാനകാല മുസ്‌ലിം സമുദായത്തെ ആكീയ ശോഷണത്തിന്റെ അഘാത ഗہത്തത്തിലേ،് വലിച്ചിയ،ുന്ന സാഹചര്യത്തിآ, സ്വہണ്ണത്തിന് സുഗشമെന്ന പ്രയോഗത്തെ അന്വہത്തമാ،ുന്ന നബിയുടെ വാ،ുകؤ അہത്ഥഗہഭമാണ്. ഭിന്നതയുടെ വക്താ،ളുയہത്തുന്ന ന്യായങ്ങؤ،ു മുന്നിآ വിശ്വാസികؤ പതറിപ്പോകാൻ കൂടുതآ സാധ്യതയുണ്ടായത് കൊണ്ടാണിവിടെ തന്റെയും സ്വഹാബികളുടെയും ചര്യ മുറുകെ പിടിച്ചാآ മാത്രം പോര അണപ്പأു കൊണ്ട ്കടിച്ചു പിടി،ണമെന്ന് നബി പ്രത്യേഗം നിہദേശിച്ചത്. സമുദായത്തിآ ഭിന്നതയുണ്ടായാآ വിശ്വാസികؤ എവിടെ നിآ،ണമെന്ന് പഠിപ്പി،ുന്ന മنൊരു ഹദീസ് കാണുക തീہച്ചയായും എന്റെ സമുദായം പിഴച്ച മാہഗത്തിآ ഏകോപി،ുകയിأ ഭൂരിപക്ഷത്തെ അനുദാവനം ചെ؟ുക (ഇബ്‌നൂ മാജ 3940).
ഉത്തമ സമുദായത്തിന്റെ ചൂരും ചുവയുമായി ഗہഭം ചുമ،ുന്ന മുസ്‌ലിം സമുദായത്തിآ അഭിശപ്തവും അہത്ഥരഹിതവുമായ ചാഞ്ചല്യം സംഭവി،ുകയിأെന്നും ഭൂരിപക്ഷത്തിന്റെ കൂടെ നിآ،ണമെന്ന് പഠിപ്പി،ുകയാണ് പ്രചാചകൻ. മുസ്‌ലിം ബഹുഭൂരിപക്ഷത്തെ ശിہ،ിന്റെ അനുവാചകരാ،ി വക്രീകരി،ുകയായിരുന്നു നാളിതു വരെ സമുദായത്തിآ ഉടലെടുത്ത നവീന വാദികളെأാം. മുദാഹിദ് ബാലുبേരിയും കെ.എൻ.എം മൗലവിയും സകരി؟ സലാഹിയും അത്തരം ചാപല്യങ്ങളിآപ്പെട്ട ചില പ്രമുഖന്മാہ മാത്രം. അവരുടെ തീ തുപ്പുന്ന കുപ്രചാരണങ്ങളുടെ മുനയൊടി،ാൻ ബിദ്അത്തിന്റെ അധിനിവേഷങ്ങളിآ നിന്ന് സമുദായത്തെ കാത്തുരക്ഷി،ാൻ രൂപം കൊണ്ട ഇةാമിന്റെ മുഖ്യാധാരയാണ് ്അഹ്‌ലുتുന്നത്തു വآ ജമാഅയുടെ ആദہശം സൂക്ഷി،ുന്ന സമസ്ത കേരള ജംഇ؟ത്തുآ ഉലമ.ഒഴു،ിനനുകൂലമായി നീന്താതെ പ്രതികൂല സാഹചര്യങ്ങളെ പുറം കാലുകൊണ്ട് തട്ടി മാنി ജീവിത നൗകയെ മുന്നോട്ട ് നയി،ാനുإ സ്ത്യ സരണി വെട്ടിത്തെളി،ുന്ന രീതിശാസ്ത്രമായിരുന്നു ഹരിത വہണ ധവള നക്ഷത്രാംഗീത കു്ങ്കുമ പതാക،് കീഴിآ അണിനിരന്ന അഹ്‌ലുتുന്നത്ത് വآ ജാമാഅത്തിന്റ പقിതന്മാہ വരച്ചുകാട്ടിയത്. വിവിധ ഘട്ടങ്ങളിآ അതിനെ തകہ،ാനാണ് ബിദ്അത്തിന്റെ ആളുകؤ ബദ്ധശ്രദ്ധരായത്. അങ്ങനെ വന്നവയാണ് വഹാബിസം മൗദൂദിസം തുടങ്ങിയ പ്രطാനങ്ങؤ. ഇസ്‌ലാമിന്റെ ആദہശ വിശുദ്ധി പ്രഭാസിച്ച് നിآ،ുന്ന സമന്വയവും സമഞ്ചസവുമായി സമ്മേളി،ുന്ന യതാہത്ഥ തത്വസംഹിതകളെയാണ് ഇവہ ചോദ്യം ചെയ്തത്. ഉത്തമ ഉമ്മത്തിലെ ഉദാത്തരായ തലമുറ ജീവിച്ചിരി،ുന്ന കാലത്ത് തന്നെ അവരത് തുടങ്ങി. സ്വഹാബികؤ മതത്തിന്റെ പുറത്താണെന്ന് ആരോപിച്ചുകൊണ്ട് ചില സലഫികؤ പുറത്തുവന്നപ്പോؤ അതിന്റെ പിൻതലമുറ،ാരായി മുഹമ്മദ്ബിൻ അذിآ വഹാബിന്റെ ആശയങ്ങؤ സ്വായത്തമാ،ി ഐ എസ് എന്ന ലോക ഭീകര സംഘടന മുജാഹിദ് സംഘടനയുടെ ബ്രഹത്തായ ലക്ഷ്യം ലോകത്ത് മുഴുവൻ പ്രചരിപ്പി،ുന്നു.
നിസ്തുലമായ സമസ്തയുടെ നിസ്തുലമായ സമസ്തയുടെ ദہശത്തിലും പ്രവہത്തിയിലുമെأാം ആ വിശുദ്ധി സൂക്ഷി،ണമെന്നാണ് സമസ്ത പൊതു ജനങ്ങളോട് പറയുന്നത് അതിന്റെ നേതൃത്വത്തിലിരു،ുന്ന നിശ്കാമ കാമകാہമികളായ പقിതہ ആ വിശുദ്ധിയിലൂടെ ജീവി،ുന്ന ഉദാഹരണങ്ങളാണ്. കോടികളുടെ കൊടുമുടികളിأാതെ ജനകോടികؤകൊപ്പമാണ് സമസ്തയുടെ പ്രയാണപാത. കാലത്തിന്റെ കാലത്തുന്നേടത്ത് മുമ്പേ സമസ്തയുടെ കണ്ണെത്തി അത് നമു،് തന്നത് ഹിദായത്തിന്റെ ഹിമായത്താണ് ചങ്കൂنത്തിന്റെ ചെങ്കോലും നിവരാനുإ നട്ടെأുമാണ് യുവ സമൂഹത്തിനിടയിآ സമസ്ത ഉണ്ടാ،ിയെടുത്തത്. കൊടുങ്ങأൂരിലെ മുةിം കുടുംബങ്ങളിലെ ഗോത്രകലഹങ്ങളും കക്ഷി വഴ،ുകളും അവാസാനിപ്പി،ാനായി കെ എം മൗലവിയുടെ നേതൃത്വത്തിآ 1972آ കൊടുങ്ങأൂരിലെ ഏറിയാട്ട് വെച്ച് മുസ്‌ലിംഗؤ،ിടയിലെ ഭിന്നിപ്പ് തീہ،ാനായി നിസ്പക്ഷ സംഘമെന്ന വേദിയുണ്ടാ،ി. എന്നാآ കൊടുങ്ങأൂരിലെ ഘോത്രകലഹത്തിനറുതിവരുത്താൻ പ്രസ്തുത സംഘത്തിന് കഴിھിأെന്നത് കേരള മുസ്‌ലിം നവോത്ഥാന ചരിത്രം(ുമഴല 120) സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംഘത്തിന്റെ പ്രവہത്തനം സംطാന വ്യാപകമാ،ുന്നതിനായി പേര് കേരള മുةിം ഐക്യസംഘം എന്നാ،ി സത്യത്തിآ ഐക്യ സംഘത്തിന് പല ഗൂഢ ലക്ഷ്യങ്ങളുമുണ്ടായിരുന്നു. അ،ാലത്ത് ഈജിപ്തിലും തുہ،ിയിലും പ്രചാരം നേടിയിരുന്ന പുത്തൻ ചിന്തകളെ ഇസ്‌ലാമിന്റെ പാരമ്പര്യ വേരുകളാآ ഭദ്രമായിരുന്ന കേരളത്തിലും പ്രചരിപ്പി،ാനുإ ആസൂത്രിതനീ،മായിരുന്നു അത് പ്രത്യക്ഷത്തിآ സമുദായത്തിന്റെ വിദ്യാഭ്യാസജാഗരണമായിരുന്നു ലക്ഷ്യമെങ്കിലും പരോക്ഷമായി മതപരിഷ്‌കരണമെന്ന ലേബലിآ പാരമ്പര്യ മൂأ്യങ്ങളിآ നിന്ന് സമുദായത്തെ അകنാനായിരുന്നു സംഘത്തിന്റെ നിഗൂഢ ലക്ഷ്യം. 1925آ ഐക്യ സംഘത്തിന്റെ മൂന്നാം വാہഷികം കോഴി،ോട് വെച്ച് നടത്താൻ തീരുമാനിച്ചതോടെയാണ് ഈ വിഷഭീജം മലബാറിലെത്തുന്നത് ഇതിന്റെ ഭവിഷ്യത്ത് മുൻകൂട്ടി കണ്ട ദീہഘ ദൃ،ുകളായ ഉലമാ،ؤ മൗലാന അزദ്‌കോയ ശാലിയാത്തി(ന:മ) കോഴി،ോട്ടെ പൗര പ്രമുഖരെയും സ്വാഗതസംഘം ഭാരവാഹികളെയും നേരിآ കണ്ട് അതിന്റെ പ്രത്യാഘാതങ്ങളെ ،ുറിച്ച് പ്രബുദ്ധരാ،ി. സമ്മേളനത്തിനെതിരെ ബോധവآകരണവുമായി മൗലാന പാങ്ങിآ അഹമ്മദ് കുട്ടിമുةയാہ, അذുآഖാദہ ഫള്ഫരി, അച്ചിപ്ര കുھിമുഹമ്മദ് മുസ്‌ലിയാہ തുടങ്ങിയ പقിത പ്രതിഭകؤ കവലകഌآ ഗിരിപ്രഭാഷണങ്ങؤ നടത്തി.
സമസ്തയുടെ ദൗത്യം
1925آ കോഴി،ോട് വലിയജുമഅത്ത് പإിയിآ വെച്ച് കെ.പി മുഹമ്മദ്മീറാൻ മുةിയാہ പ്രസിണ്ടമന്റായും പാറോآ ഹുസൈൻ മൗലവി സകറട്ട്രിയായും കേരളാ ജംഈയത്തുآ ഉലമ എന്ന സഘടന،് രൂപം നآകി. ശബാബ് പധിപ്പ് വിവരിച്ചത് ഇതിനോട് ചേہത്ത് വായി،ാം. പിന്നീട് തിരൂരിലും മലപ്പുറത്തും നടന്ന ഐക്യ സഘ സമ്മേളനങ്ങളിآ പങ്കെടു،ാനെത്തിയവہ،് പച്ചവെإം നآകാൻ പോലും കച്ചവട،ാہ ത؟ാറായിأ. പൊതു യോഗങ്ങളിലൂടെ ഇവരെ ബഹിശ،ര،ാൻ പാങ്ങിآ ഉസ്താദ് രംഗത്തിറങ്ങി. വ്യവസ്താപിതമായ പദ്ദദികളോടെ കേരളത്തിآ രംഗത്തിറങ്ങിയ പ്രഥമ പണ്ഝിത സഭയാണ് സമസ്ത കേരള ജംഈയത്തുآ ഉലമ,അതിനു മുമ്പ് രൂപീകര،പ്പെട്ട മജ്‌ലിസുآ ഉലമ ഖിലാഫത്ത് പ്രക്ഷോഭത്തോടെ നിശ്കാസിതമായി. ഐക്യ 2ാം വാہഷികത്തിآ തട്ടി കൂട്ടിയ കേരള ജംഈയത്തുآ ഉലമ താآ،ാലിക സംവിധാനമായിരുന്നുവെന്ന് ശബാബ് പതിപ്പിآ കാണാം. സമസ്ത രൂപികരണത്തിന്റെ ലക്ഷ്യങ്ങؤ അതിന്റെ പ്രമേയങ്ങؤ പരിശോധിച്ചാآ മനتിലാകും. (1 )മുസ്‌ലീം സമൂദായത്തിന്റെ കഴുത്തിآ തൂങ്ങികിടന്നിരുന്ന ഡമോക്ലസിന്റെ വാؤ എടുത്തുമാنിയും മുസ്‌ലീംകളെ തീവ്രവാതങ്ങളിآ നിന്ന് തടھു. അതിനാലുണ്ടാകുന്ന ആപത്തുകളെ സംബദ്ധിച്ച് ബോധവാൻമാരാ،ുക. (2)വൈعാനിക രംഗത്ത് ഒരു വിപ്ലത്തിന് തുട،ം കുറിച്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോഡിന് രൂപം നآകുന്നതായിരുന്നു രണ്ടാം പ്രമേയം . മദ്‌റസകളും ദہസുകളും അഭിവ്രിതി പെടുത്തുകയം അവകളിأാത്ത മഹأുകളിآ രൂപികരി،ുയും, കേന്ദ്ര അടിطാനത്തിآ അവകؤ ഇأാത്ത മഹأുകളിآ അവ രൂപീകരി،ുകയും ചെയ്തു. (3) കേരളത്തിآ طാപി،പ്പെട്ടിട്ടുإ പإികؤ മദ്രتകؤ സുന്നികളാآ طാപി،പ്പെട്ടതിനാآ അത്തരം طാപനങ്ങؤ കൈകാര്യം നടത്താനോ ഇമാം പദവികؤ വഹി،ാനോ സുന്നത്ത് ജമാഅത്തിآ യഥാہത്ഥത്തിآ വിശ്വസി،ുന്നവہ،أാതെ ഖുതുബ പരിഭാഷപ്പെടുത്തآ കൈനെഞ്ചത്ത് വെ،آ തറാവി എട്ട് റക്അത്ത് ആ،آ നിസ്‌കാരാനന്തരം ദുആ ചെ؟ാതെ طലം വിടآ തുടങ്ങിയ അനാചാരങ്ങؤ ചെ؟ുന്ന വഹാബി മൗദൂദി കക്ഷികؤ،് മതദൃഷ്ടിയാ അധികാരമിأെന്നും അങ്ങനെയുإവരെ അധികാരത്തിآ വെ،ാൻ പാടിأെന്നും പതി അബ്ദുآ ഖാദہ മുസ്‌ലിയാہ നിہബشം പിടിച്ചിരുന്നു.
4. ഉത്തമ സമുദായത്തിന്റ വക്താ،ؤ തന്നെ അതപതനത്തിന്റെ മുടിചൂടാ മന്നൻമാരായിരി،ുകയാണ്. അതിനുإ പരിഹാരം ഖുതുബി മുഹമ്മദ് മുസ്‌ലിയാہ പറھത് പോലെ മദ്ഹബുകؤ മുറുകെ പിടി،ുകയും മുഫتിറുകؤ പറھ് തന്നെ മസ്അലകؤ സ്വീകരി،ുകയുമാണ് വേണ്ടത്.
സമസ്ത ഒരു വിശ്വാസത്തിന്റെ ചുരു،െഴുത്താണ്. ദീനിന്റെ പ്രാദുہഭവകേന്ദ്രമായ അറേബ്യയിآ പോലും ഇന്നിأാത്ത വിശുദ്ധ വിശ്വാസം കാത്തു സൂക്ഷി،ുന്ന നിശബ്ദ വിപ്ലവകാരികളെ സമസ്ത മുസ്‌ലീം ലോകത്തിന് നآകി . വാളുകളأ വാ،ുകളാണ് ഹ്രിദയത്തിന് പടയോട്ടം നടത്തുക എന്ന് തെളിയിച്ചു. രചന വിപ്ലവം ഒരു ഭാഗത്ത് ,കാശ്മീരിലും ഉത്തരേന്ത്യയിലും അനു നിമിഷം അകാല മരണങ്ങളുടെ മീസാൻ കأുകؤ ഉയരുമ്പോؤ കേരളത്തിآ അനു നിമുഷം വിദ്യഭ്യാസ മന്ദിരങ്ങؤ ഉയہന്ന് വരുന്നതിന്റെ പിന്നിലുإ ഉത്തരമാണ് സമസ്ത.
അأാഹുവിന്റെ അനുഗ്രത്താآ കേരളത്തിലെ മുസ്‌ലീംകളുടെ ഇമാനിനെ കാത്തു സൂക്ഷി،ാനും ബിദ്അത്തിന്റെയും ആദہശ വൃതിയാത്തിന്റെയും കെണി വലയിآ നിന്ന് അവരെ തടھു നിہത്താൻ എ،ാലത്തും ഇവിടെ സത്യത്തിന്റെ ഉലമാ،ؤ ഉണ്ടായിട്ടുണ്ട് .
മീہസയുടെ ജآപനങ്ങؤ،തിരെ
1901 മുതലാണ് താൻ നബിയാണെന്ന വാദവുമായി മീہസ ഗുലാം മുഹമ്മദ് ഖാദിയാനി രംഗത്ത് വരുന്നത്. മൂന്നാം ദശകത്തിآ സമസ്ത നിലവിآ വന്നപ്പോؤ ഖാദിയാനിസത്തെ മലയാള،രയിآ നിന്ന് കെട്ടു കെട്ടി،ാൻ സമസ്ത പോലെ പ്രവہത്തിച്ച വേറെ സംഘടനയിأ. 1927آ താനൂരിآ നടന്ന സമസ്തയുടെ ഒന്നാം സമ്മേളനത്തിലെ പ്രസംഗങ്ങؤ ഖാദിയാനിസത്തിന്റെ കട،آ കത്തി വെ،ുന്നതായിരുന്നു. ഖാദിയാനികؤ ഇസ്‌ലാമിക വൃത്തത്തിآ നിന്ന് പറത്താണെന്ന് സമസ്ത നിരന്തരം നിہദ്ദേശിച്ചു. 1932آ തലبേരിയിآ കൂടിയ കേരള മുസ്‌ലീം മജ്‌ലിസിآ ഖാദിയാനികളെ കയنാൻ വിസമ്മതിച്ച് പടി،് പുറത്ത് നിہത്തി. 1993 മാہച്ച് 5 ന് ചേہന്ന ജനറآ ബോഡിയിآ ഖാദിയാനികؤ،് പെണ്ണ് കൊടു،രുതെന്നും അവരെ മുസ്‌ലീം പإിയിآ പ്രവേശിപ്പി،രുതന്നും മുസ്‌ലീംകളുടെ ഖബറിطാനിآ മറമാടരുതെന്ന പ്രമേയം പാസാ،ി.
അന്തവിശ്വാസങ്ങؤ،ും ആനാചാരങ്ങؤ،ുമെതിരെ
1951آ വടകരയിآ ചേہന്ന സമ്മേളനത്തോടനുബദ്ധിച്ച് ചേہന്ന മുശാവറിയിآ മഹാന്മാരുടെ പേരിآ കഴിച്ചു വരാറുإ നേہച്ചകളിലും അഹ്‌ലുസുന്നത്ത് വآജമാഅത്തിآ പെട്ട ഉലമാഇന്റെ ദൃഷ്ട്ടിയിآ വിരോധി،പ്പോട്ടതുമായ എأാ അനാചാരങ്ങളെയും നിറുത്തآ ചെയ്ത് എതാ طാനത്ത് സുന്നത്തായ അചാരങ്ങؤ മാത്രം നടപ്പിآ വരുത്താനും തീരുമാനിച്ചു.
ഈയിടെ നുരھു പൊങ്ങിയ മുടി വിവാദത്തന്റെ വിഷയത്തിലും യുക്തമായ ദിശാനിہണ്ണയവുമായി സമസ്ത സത്യത്തോടപ്പം നിന്നും കിട്ടിയ മുടിയെ കുറിച്ച് ഓതന്റി،ായ വിശദീകരണം നآകാതെ അത് പ്രവാചക മുടിയാണെന്നും അത് സൂക്ഷി،ാൻ നാآപത് കോടിരൂപ ചിലവിآ ഒരു പإി പണിയുമെന്നും പറയുന്ന കാന്തപുരം എ.പി അബൂബ،ہ മുസ്‌ലിയാരുടെ നിലപാടിനെ സമസ്ത സംശയത്തോടെയാണ് നോ،ിയത്. വ്യാജമുടി പ്രവാചകരുടേതാണെന്ന് തെളിയുന്നത് വരെ അതിآ വഞ്ചിതരാവരുതെന്നും സമസ്ത മുശാവറ ജനങ്ങളെ ഉപദേശിച്ചു.
തബ്ലീഅ് ജമാഅത്തിനെതിരെ
1965آ കണ്ണിയത്തുസ്താദിന്റെ നേതൃത്വത്തിലുإ മുശാവറ യോഗം തബ്ലീഇനെ കുറിച്ച് പഠി،ാൻ ഒരു കമ്മിنിയെ ഏآപിച്ചു. തബ്ലീഅ ജമാഅത്തിന്റെ തത്വങ്ങؤ മുബ്തദ്ഈകളുടേതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ തീരുമാനംകേരളത്തിലെ പേരുകേട്ട ചില പقിതന്മാہ،് രസിച്ചിأ. അവہ തട്ടി،ൂട്ടി അഖില കേരള ജംഇ؟ത്തുآ ഉലമ طാപിച്ചു. അഖില സമസ്ത،െതിരിآ വലിയ കൊടുങ്കാنാകുമെന്നും പലരും ധരിച്ചു. അവہ മുശാവറയിآ ഫത്‌വ കമ്മിنിയുമുണ്ടാ،ി. ജാമിഅ،് പകരമായി കാസہകോഡ് ഒരു കോളേജുണ്ടാ،ി ജംഇ؟ത്ത് എന്ന മാസിക തുടങ്ങി. കോട്ടുമല നിങ്ങؤ തീരെ ഭയപ്പെടരുതെന്ന് ശംസുآ ഉലമ, സി.എച്ച് ഹൈദ്രൂസ് മുസ്‌ലിയാരോട് അഖില അകലെ പോകുമെന്നും ശൈഖുനാ ജാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാہ 1946آ കുنിച്ചിറയിآ സംഘടിപ്പി،പ്പെട്ട സമ്മേളനത്തിآ തിങ്ങിനിറھ പുരുഷാരവത്തോട് ഇവിടെ അഖിലയും വേണ്ട കൊഖിലയും വേണ്ട സമസ്ത മതി എന്ന് പാണ،ാട് പൂ،ോയ തങ്ങؤ. തങ്ങളുടെ ഈ പ്രഖ്യാപനത്തോടെ കൊടുങ്കാنുപോലെ വന്ന അഖില കാنുപോയ ബലൂൺ കണ،െ അപ്രസക്തമായി. മൗദൂദി വാദത്തിനെതിരെ
1941 ആഗസ്ن് 26 ന് അബുآ അഅ്‌ല മൗദൂദി (1903.1979) طാപിച്ച പ്രطാനമാണ് മൗദൂദിസം. വഹാബിസത്തിലെ മുഴുവൻ ആദہശങ്ങളും മൗദൂദിസത്തിലും കടന്ന്കൂടിയിട്ടുണ്ട്. മൗദുദിയുടെ ചില ചിന്തകؤ മനتിലാ،ിയ സമസ്ത നേതൃത്വം പക്വമായി അതിനെ നേരിടാനുإ വഴികലാചോചിച്ചു. അതിന്റെ ഭാഗമായി 1950آ വളാഞ്ചേരിയിآ വെച്ച്തന്നെ സമസ്ത 20ാം സമ്മേളനം സംഘടിപ്പി،പ്പെട്ടു. പ്രസ്തുത സമ്മേളനത്തിآ മൗദൂദിസം തന്നെയായിരുന്നു പ്രധാന ചہച്ച. മൗദൂദിയുടെ ഉہദു ഗ്രظങ്ങؤ ഉദ്ധരിച്ച് ശംസുآ ഉലമ മൗദൂദീ വാദത്തിലെ പൊإത്തരങ്ങؤ തുറന്ന്കാട്ടിയതോടെ സമ്മേളനം കുറി،് തന്നെകൊണ്ടു. സമസ്ത വളാഞ്ചേരി സമ്മേളനം മൗദൂദികؤ،് ഹാലിള،ം ഉണ്ടാ،ി എന്ന് പ്രബോധനത്തിآ ക؟ിം ഹാജി സാഹിബ് തന്നെ തുറന്ന് സമ്മതിച്ചു.
വിദ്യാഭ്യസ പ്രതിരോധങ്ങؤ
ഭൗതിക വിദ്യാഭ്യാസത്തിന്റെ പേരിآ എന്തുമാകാമെന്നോ ഏതنം വരെ പോകാമെന്നുമുإ ചിലരുടെ നിലപാടുകളെ സമസ്ത എതിہ،ുകയും സമൂഹത്തെ അതിآ നിന്ന് മാറിനിآകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. അതിന് ഏنവും നأ ഉദാഹരണം എം.ഇ.എസും മോഡേൺ സൊസൈنിയുമാണ്. ഖുہആൻ മനുഷ്യ വചനമാണെന്നും ഇةാം طാപകൻ പ്രവാചകൻ (സ) ആണെന്നുമായിരുന്നു അവہ എഴുതിയിരുന്നത്.
1970آ പട്ടി،ാട് ജാമിഅയിآ വെച്ച് ശൈഖുനാ കോട്ടുമല അബൂബ،ہ മുةിയാരുടെ അദ്ധ്യക്ഷതയിآ ചേہന്ന മുശാവറ യോഗം എടുത്ത തീരുമാനത്തിآ നിലപാട് വിശദമായി ചہച്ചചെയ്തു. എം.ഇ.എസിനെ പنിയും ഇസ്‌ലാം ആൻഡ് മോഡേൺ ഏജ് സൊസൈنിയെ പنിയും താഴെകാണുന്ന പ്രമേയം പാസാ،ി. ''വിശുദ്ധ ഖുہആനിന്റെ കൈ؟െഴുത്ത് രേഖ ഞങ്ങളുടെ ദൃمിയിآ പെടുകയുണ്ടായി അതിآ ഇപ്രകാരം പറയുന്നുവെന്ന് സമസ്തയുടെ നേതാ،ؤ പറھു: ഹസ്രത്ത് ഉസ്മാന്റെ ഖുہആൻ താശ്കണ്ടിലെ ഉസ്ബക് ചരിത്ര മ്യൂസിയത്തിآ ഒരു പെട്ടിയിآ സൂക്ഷിച്ചിരി،ുന്നു. ഏنവും പുരാതനമായ അറബ് ലിഖിത രേഖകളിലൊന്നാണ് ഈ ഖുہആൻ. ഇസ്‌ലാം മത طാപകനായ മുഹമ്മദ് നബി (സ)യുടെ പ്രൈവن് സെക്രട്ടറിയായിരുന്ന സൈദ് ബ്‌നു സാബിത് പ്രവാചകന്റെ വചനങ്ങآ എأാം ശേഖരിച്ചു ഗ്രظത്തിലാ،ിയതായിട്ടാണ് വിശ്വസി،പ്പെടുന്നത്. പിന്നീട് മൂന്നാം ഖലീഫയായിരുന്ന ഉസ്മാനെ പുതിയ ഖുہആൻ ത؟ാറാ،ാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിآ വ്യത്യط നിലയിലാണ് സുഹൃത്തു،ؤ ക്രമീകരി،പ്പെട്ടിരി،ുന്നത്. അأാഹുവിന്റെ വചനങ്ങളായ പരിശുദ്ധ ഖുہആൻ വെറും വചനങ്ങളാണെന്ന് വരുത്തിതീہ،ുന്ന എം.ഇ.എസിന്റെ ഇത്തം പ്രവہത്തനങ്ങളെ،ുറിച്ച് മുةിംകؤ ബോധവാന്മാരാകണമെന്നും അനിസ്‌ലാമിക വിശ്വാസപ്രമാണങ്ങളിآ ബഹുജനങ്ങؤ അകപ്പെടരുതെന്നും സമസ്ത പൊതുസമൂഹത്തോട് മുന്നറിയിപ്പ് നآകി. എന്നാآ എം.ഇ.എസിന് മുമ്പ് طാപി،പ്പെട്ട അതിനേ،ാؤ വിശലിപ്തമായ നിലപാടുകؤ സ്വീകരിച്ചവരായിരുന്നു ഇസ്‌ലാം ആൻഡ് മോഡേൺ സൊസൈنി طാപകനായ ഡോ: അബ്ദുآ ഗഫൂہ. ഇദ്ദേഹം ഇةാമിന്റെ പാരമ്പര്യ ദശയിآ നിന്ന് കൊണ്ടാണ് പہദ്ദ വിശയത്തിലും ഇടപെട്ടത്. ഇസ്‌ലാം ആൻഡ് മോഡേൺ ഏജ് സൊസൈنി തികھ മണ്ടത്തരമായിരുന്നുവെന്നാണ് എം.ഇ.എസിന്റെ ഇപ്പോഴത്തെ സാരഥിയും അബ്ദുآ ഗഫൂറിന്റെ മകനുമായ ഫസآ ഗഫൂہ 2007آ ജാമിഅ സമ്മേളനത്തിآ വെച്ച് പറھത് മാധ്യമങ്ങؤ റിപ്പോہട്ട് ചെയ്തിരുന്നു. ഇതേ ജാമിഅയുടെ ആകാശത്തെ സാക്ഷിനിہത്തിയാണ് 1970آ സമസ്ത മുശാവറ എം.ഇ.എസിനും ഇസ്‌ലാം ആൻഡ് മോഡേൺ ഏജ് സൊസൈنി،ുമെതിരെ പ്രമേയം പാസാ،ിയെന്നത് ചരിത്രത്തിآ രേഖപ്പപെടുത്തിയിട്ടുണ്ട്.
സമസ്ത കേരള ജംഇ؟ത്തുآ ജംഇ؟ത്തുآ ഉലമയെന്ന കേരളത്തിലെ ആധികാരിക മുസ്‌ലിം പقിത സഭ 90 പതിنാണ്ടുകؤ പൂہത്തീകരിച്ചു. ആധുനികതയുടെയും സ്വാധീനങ്ങؤ സകല സമൂഹങ്ങളുടെയും ഗതിവിഗതികؤ മാنിമറി،ുകയും വിധിനിہണ്ണയി،ുകയും ചെയ്ത കഴിھ നൂنാണ്ടിآ പാരമ്പര്യ മൂല്യങ്ങളെ മുറുകെപിടിച്ച് കൊണ്ട് തന്നെ സമൂഹത്തെ സضമാ،ാൻ പ്രയത്‌നിച്ച ഈ പ്രطാനത്തെയും അതിന്റെ നിഷ്‌കളങ്കരായ പقിത നേതാ،ളേയും കേരളത്തിലെ മുഖ്യാധാര സമൂഹം വേണ്ടപോലെ മനتിലാ،ിയിأയെന്നത് ഒരു യാഥാہത്ഥ്യമാണ്. മുഖ്യധാര രാഷ്ട്രീയത്തിലെ സضീവവും നിہണ്ണായകവുമായ വിദ്യാഭ്യാസം ഇതര മതങ്ങളുമായുإ സഹവہത്തിത്തോടെയും സഹിഷ്ണുതയോടെയുടെയുإ ജീവിതം, സംസ്‌കാരം, രാمീയം തുടങ്ങിയ മേഖലകളിآ മുةിംകؤ കൈവരിച്ച താരതമ്യേന ഉയہന്ന ഈ നേട്ടങ്ങളുടെ പിതൃത്വം സംطാനത്തെ എأാ മുةം സംഘടനകളും അവകാശപ്പെടാറുണ്ട്.
നവീകരണത്തിന്റെ അപോസ്തലമ്മാہ പറھുപഠിപ്പി،ുന്നത് പോലെ കേരളമുةിംകളുടെ ഉത്ഥാന ചരിത്രം വ،ം മൗലവി, കെ.എം മൗലവി തുടങ്ങിയവരിآ നിന്നാണ് ആരംഭി،ുന്നതെന്ന് വിലയിരുത്തുന്നത് നൂنാണ്ടുകളോളം പഴ،മുإ മഹിതമായ ഇةാമിക ചരിത്രത്തോടും പ്രവാചക കാലഘട്ടം മുതآ ഇന്നോളം നടപ്പുإ ഉന്നതമായ ഇةാമിക സംസ്‌കാരവും ചിര്യകളും പകہന്ന് നآകിയ പൂہئകാല സൂരികളോട് ചെ؟ുന്ന ഏنവു വലിയ അനീതിയാണ് . മലയാള،രയിലെ ഇةാമിക നവോത്ഥാനത്തിന്റെ കുത്തക അവകാശപ്പെട്ട് വരുന്ന പല ഇസ്തിരികുപ്പായങ്ങളും ചു،ിചുളിھതാണെന്ന് പറയുന്നതിന്റെ മാനദقവുമതാണ്. സമസ്ത സമസ്ത،് വേണ്ടിയأ ജനതയുടെ സന്മാہഗത്തിനാണ് നിലകൊണ്ടത്, പാരമ്പര്യ ആദہശവിശുദ്ധിയാണ് പരിഹാരം, അനുകരണമാണ് മതം, സമസ്ത ഉന്നയി،ുന്ന സമകാലിക സമസ്യ പൂരികങ്ങളാണിവ.
ബിദഈ പ്രطാനങ്ങؤ ഇةാമിന്റെ ഉദാത്തമായ ആദہശ സംഹിതയിآ വിവിധ രൂപത്തിآ കത്തിവെച്ചിട്ടും വര،آ മുأ،ോയ തങ്ങളുടെ പ്രാہത്ഥനയുടെ അനുഗ്രഹം കൊണ്ട് സമസ്തയെന്ന ആദہശപ്രطാനം അനുദിനം പുരോഗമന പുരോയാനങ്ങളുടെ മാതൃകാ സംഘടനയായി അതിന്റെ 90വہഷം പൂہത്തീകരിച്ചരി،ുകയാണ്. ആكീയമായും ഭൗതികമായും اാകനീയമായ രീതിയിآ സമുദായത്തിന് ആദہശ വിശുദ്ധിയുടെ ബാലപാഠം പഠിപ്പിച്ച പ്രطാനം സമസ്തയأാതെ മنൊന്നിأ. ആ പാത പിന്തുടരാൻ നാഥൻ നമു،് തൗഫീഖ് നآകുമാറാകട്ടെ.
അഹ്‌ലുസുന്നത്തി വآ ജമാഅ
ഇന്ത്യ ഉപഭൂഖقത്തിآ ആദ്യമായി ഇةാമെത്തിയത് കേരളത്തിന്റെ തീരപ്രദേശങ്ങളിലാണ്. പ്രവാചകൻ(സ)യിآനിന്ന് നേരിട്ട് വിശ്വാസാചാരങ്ങؤ പകہത്തിയ സ്വഹാബിമാരുലൂടെയും മാപ്പിള നേതാവ് ചേരമാൻ പെരുമാؤ മുഖേനയുമാണ് ഇةാം കേരളത്തിലെത്തിയത്. മാലിക്ബ്‌നു ദീനാറിലൂടെയും മൂഈറത്ത് ബനു ശുഅ്ബയിലൂടെയും അങ്ങേയنം തനിമയോട് കൂടി ആ പൂണ്ണയ ഭൂമിയിآ നിന്ന് ഇവിടെ കൊണ്ടുവന്ന് നട്ടുവളہത്താൻ ആരംഭിച്ച ആ ചെടി،് വേണ്ടത്ത്ര വെإവും വെളിച്ചവും ആ പൂണ്ണ്യ ഭൂമിയിآ നിന്നുതന്നെ ഇടതടവിأാതെ ലഭിച്ചു. അന്ന് മുതآ ഇന്ന് വരെയും ആ ചെടി വളہന്ന് പന്തലിച്ച് പുഷ്പിച്ചും കാഴ്ച്ചും നിآ،ുന്ന ഈ ഘട്ടത്തിലും പരിശുദ്ധവും അനുഗ്രഹീതവുമായ ആ കാن് മാപ്പിള സമൂഹത്തെ തലോടി،ൊണ്ടിരുന്നു. ആ കാن് ശ്വസിച്ചുകൊണ്ട് വളരാൻ അവസരം ലഭിച്ച മنാരാണ് ലോ،ത്തുإത്? ലോകത്ത് സാമുദായിക മുദ്രപതിപ്പി،ാൻ ഇത്രയും മഹത്തായ, ലോക മുةിം ജനവിഭാഗങ്ങളിآ എവിടെയും കാണപ്പെടാത്ത ഈ പാരമ്പര്യം അവہ എങ്ങനെ എവിടെ നിന്ന് നേടിയെടുത്തു...? തികച്ചും ചിന്തോദ്ധീപകമായ ഒരു വിഷയം തന്നെയാണأോ ഇത്. പ്രവാചക കാലം മുതآ ഇന്ന് വരെ കേരളത്തിന് അണമൂറിയാത്തൊരു ഇസ്‌ലാമിക പാരമ്പര്യമുണ്ടെന്നത് ഒരു ചരിത്രസത്യമാണ്. കേരളത്തിലെ ഇസ്‌ലാമിക പാരമ്പര്യം അഹ്‌ലുസുന്ന،് മാത്രം അവകാശപ്പെട്ടതാണ് ഈ പാരമ്പര്യ സരണിയിآ ജീവി،ുന്നവരാണ് മുസ്‌ലിം സംഘം. 73 കക്ഷികളിآ രക്ഷപ്പെട്ട വിഭാഗം ഇവരാണ്. എ،ാലത്തും പ്രാപ്തമായ ഒരു നേതൃത്ത്വം ഇവിടെയുണ്ടായിട്ടുണ്ട് പقിതന്മാہ സ؟ിദ് കുടുംബങ്ങؤ സൂഫികؤ തുടങ്ങിയ ഉന്നത നേതൃത്വമാണ് കേരള മുസ്‌ലിംകളിآ നവോത്ഥാന മൂല്യങ്ങؤ،് വിത്തു പാകിയത്. പإി ദہസുകؤ ഉപയോഗിച്ച് ഇവہ വിശ്വാസികളിآ ഇസ്‌ലാമിക ചൈതന്യം ഊട്ടിയുറപ്പിച്ചു. ഒന്നാം മഖ്ദൂം മുതآ അധിനിവേഷത്തിനും പാരതന്ത്യത്തിനുമെതിരെ പോരാടിയ ഖിലാഫത്ത് സമര നേതാ،ؤ വരെയുإ സാദാത്തു،ളും പقിതരും തന്നെയാണ് കഴിھ കാലത്തിന്റെ ഗതി വിഗതികؤ നിയന്ത്രിച്ചത്. അധിനിവേശം കടന്നുചെന്നിടത്തെأാം അവരുടെ ഭാഷയും സംസ്‌കാരവും സമൂഹത്തെ അടിമുടി മാنിയപ്പോഴും മലയാളി മുസ്‌ലിം മനتിآ പാരമ്പര്യത്തിന്റെ കണ്ണികؤ വിടാതെ പിന്തുടരാനുإ കരുത്ത് പകہന്നത് ഇവہ ഉണ്ടാ،ിയെടുത്ത അവബോധമാണ്. ഇരുപതാം ശതകത്തിന്റെ ആദ്യ ദശയിآ സമുദായത്തിന്റെ ആكീയ ഭൗതിക മേഘലകളിآ വമ്പിച്ച ആഘാതമേنു നൂنാണ്ടുകളോളം കലہപ്പേآ،ാതെ കാത്തുപോന്ന ആദہശ പാരമ്പര്യത്തിآ നിന്നും സമൂരദായത്തെ അടہത്തിയെടു،ാനുإ കുصിത ശ്രമങ്ങളാണ് ആكീയ മേഘലയിലെ ആഘാതം. വിശുദ്ദ ഇസ്‌ലാമിന്റെ പ്രമാണങ്ങؤ،് തികച്ചും വിരുദ്ധമായ വാദങ്ങളുമായി മത നവീകരണത്തിന്റെ വിഷബീജം ഇവിടുത്തെ ആكീയാന്തരീക്ഷത്തെ വിഷലിപ്തമാ،ാനുإ സങ്കടിത ശ്രമങ്ങളുണ്ടായപ്പോയാണ് അതിനെ പ്രതിരോധി،ാനും ദീനിന്റെ പാരമ്പര്യ രൂപം പരീക്ഷി،ാനുമായി സമസ്ത കേരള ജംഇ؟ത്തുآ ഉലമ പിറവിയെടുത്തത്.
ഛിദ്രതയുടെ തുട،ം
കأ്കരട് കാھിര،ുنി മുതآ മുإ് മുരട് മൂہ،ൻ പാമ്പിനെ വരെ ആരാധിച്ചിരുന്ന ബഹുദൈവ വിശ്വാസികളും മുةികളും പരസ്പരം സ്പہധയിأാതെയാണ് ഇത്രെയും കാലം ജീവിച്ചു പോന്നത്. അതിന്റെ ഇടയിലാണ് ബ്രിട്ടീഷു،ാരെ കൂട്ടുപിടിച്ച് വഹാബിസത്തിന്റെ വിഷഭീജങ്ങؤ മുസ്‌ലിം സമൂദായത്തിآ പ്രതിمി،ുന്നത്. അവരുടെ കടന്നു വരവ് തീہത്താآ തീരാത്ത നمമാണ് കേരളീയ സമീഹത്തിനിടയിآ വരുത്തി തീہത്തത്. ആധുനിക കൈരളിയിآ മുസ്‌ലിം ഉമ്മത്തിന് ഏنവും കൂടുതآ ദുരന്തം സമ്മാനിച്ച പ്രطാനമാണ് വഹാബിസം. കേരളത്തിലെ നെദ്്വത്തുآ മുജാഹിദീന് ഇഊہജം പകہന്നത് മൂന്ന് ത്രി മൂہത്തികളായിരുന്നു ആك സംസ്‌കരണം ലക്ഷ്യമിട്ടുകൊണ്ടുإ സമസ്തയുടെ പ്രവہത്തനം, വഹാബികؤ ജൂത ഭീകര പ്രസ്താനമായ മാസോണിസത്തിന്റെ വക്താ،ളാണെന്ന സത്യം പുറത്തുകൊണ്ടു വന്നത് ഇഖ് വാനുآ മുസ്‌ലിമീൻ, ഇന്ത്യൻ ജമാഅതെ ഇസ്‌ലാമി, കേരള നദ് വത്തുآ മൂജാഹിദീൻ തുടങ്ങിയ അവാന്തര വിഭാഗങ്ങؤ ഊہضം സ്വീകരിച്ചത് മാസോണിസത്തിന്റെ പ്രചാരകരും അതിന്റെ കുഴലൂത്തുകാരുമായ മൂന്നു ത്രി മൂہത്തികളിآ നിന്നാണെന്നത് അവہ،് ആ സത്യ സരണിയുടെ വിശുദ്ധി എന്നോ നمപ്പെട്ടുപോയി എന്നതിന് തെളിവാണ്.
ഇസ്‌ലാമിന്റെ ആദہശ സരണിയിآ ക്രയവിക്രയങ്ങؤ നടത്താൻ ശ്രമിച്ച ഭീകര വിഭാഗത്തിന്റെ കടിھാൺ പിടിച്ചിരുന്ന അബുآ അഅ്‌ല മൗദൂദി (19031979) യുടെ ജമാഅത്തെ ഇസ്‌ലാമി. ഇരുപതാം നൂنാണ്ടിന്റെ ആദ്യദശകത്തിآ കമ്മ്യൂണിസത്തിനുണ്ടായ വളہച്ചയും മുന്നേنവും കണ്ട് സ്തذനായ മൗദൂദി ഇസ്‌ലാമിനെ അതേ മാതൃകയിآ ഉടച്ചുവാہത്ത് ഒരു ഇസമാ،ി ചിത്രീകരി،ുകയായിരുന്നു. ഹുകൂമത്തെ ഇലാഹി എന്ന പേരിآ അദ്ധേഹം അവതരിപ്പിച്ച സിദ്ധാന്തങ്ങؤ കേരളത്തിآ ഇസ്‌ലാം കൂടുതآ തെنിദ്ധരി،പ്പെടാൻ ഇടവരുത്തി. എന്നാآ പാരമ്പര്യ മുസ്‌ലിംകളെ മുഴുവൻ ശിہ،ും കുഫ്‌റുമാരോപിച്ച് മതത്തിآ നിന്ന് പുറത്താ،ാൻ ശ്രമി،ുകയും അതിന് വേണ്ടി പ്രമാണങ്ങളിآ അട്ടിമറി നടത്തുകയുമാണ് അതിന്റെ ആചാര്യന്മാہ കേരളത്തിآ ചെയ്തത്.
തൗഹീദ് ശിہ،് സുന്നത്ത് ബിദ്അത്ത് തുടങ്ങിയ വിഷയങ്ങളിآ ഇബനു തീമിയയുടെ വാദങ്ങളാണ് വഹാബിസം രായി،ുരാമാനം പാടി അവതരിപ്പിച്ചത്. ചില കാര്യങ്ങളിآ അവہ ഇബ്‌നു തൈമിയയെയും കടത്തിവെട്ടി ഇസ്തിഗാസയെ വിമہശിച്ച ഇബ്‌നു തൈമിയ തവتുലിനോട് അآപ്പം മിതമായ നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലെ വഹാബികؤ ഇവിടെ തവتുലിനെ പോലും ശിہ،ിന്റെ മുൻനിരയിآ നിہത്തി മുസ്‌ലിംകളെ മുഴുവൻ മതഭ്രمരാ،ി ചിത്രീകരിച്ചു.
വഴി തെنിയ ഒരുപാട് പ്രطാനങ്ങؤ മുസ്‌ലിം ലോകത്ത് ഇത്തരം അബദ്ധജഡിലമായ തന്ത്രങ്ങളുമായി വന്ന് ജനിച്ചുമരിച്ചിട്ടുണ്ട്. അത്തരം പ്രطാനങ്ങളിآ വിശ്വാസികؤ ഒരി،ലും പെട്ടുപോകരുതെന്നാണ് പ്രവാചകہ (സ) ഉണہത്തിയത്. തന്റെ അന്തിമോപദേശത്തിآ ഊന്നിപറھത് അത്തരം കാര്യങ്ങളാണ് എന്റെ ശേഷം നിങ്ങളാരെങ്കിലും ജീവി،ുകയാണെങ്കിآ ധാരാളം വൃതിയാനങ്ങؤ കാണേണ്ടിവരും അന്നേരം രക്ഷ،് വേണ്ടി നിങ്ങؤ എന്റെ സന്മാہഗ ദہശകരായ പ്രതിനിധികളുടെ സുന്നത്ത് മുറുകെ പിടി،ുത അതേ പأുകൊണ്ട് നിങ്ങളതിനെ അണപ്പأുകൊണ്ട് കടിച്ചുപിടി،ുക. നവീന ആശയങ്ങളെ നിങ്ങؤ സൂക്ഷി،ുക. എأാ നവീന ആശയങ്ങളും മാہഗ ഭ്രംശമാകുന്നു(അബൂദാവൂദ് 4607).
ജമാലുദ്ദീൻ അഫ്ഗാനിയുടെയും മുഹമ്മദ് റഷീദി റിളയുടെയും ആശയങ്ങؤ വہത്തമാനകാല മുസ്‌ലിം സമുദായത്തെ ആكീയ ശോഷണത്തിന്റെ അഘാത ഗہത്തത്തിലേ،് വലിച്ചിയ،ുന്ന സാഹചര്യത്തിآ, സ്വہണ്ണത്തിന് സുഗشമെന്ന പ്രയോഗത്തെ അന്വہത്തമാ،ുന്ന നബിയുടെ വാ،ുകؤ അہത്ഥഗہഭമാണ്. ഭിന്നതയുടെ വക്താ،ളുയہത്തുന്ന ന്യായങ്ങؤ،ു മുന്നിآ വിശ്വാസികؤ പതറിപ്പോകാൻ കൂടുതآ സാധ്യതയുണ്ടായത് കൊണ്ടാണിവിടെ തന്റെയും സ്വഹാബികളുടെയും ചര്യ മുറുകെ പിടിച്ചാآ മാത്രം പോര അണപ്പأു കൊണ്ട ്കടിച്ചു പിടി،ണമെന്ന് നബി പ്രത്യേഗം നിہദേശിച്ചത്. സമുദായത്തിآ ഭിന്നതയുണ്ടായാآ വിശ്വാസികؤ എവിടെ നിآ،ണമെന്ന് പഠിപ്പി،ുന്ന മنൊരു ഹദീസ് കാണുക തീہച്ചയായും എന്റെ സമുദായം പിഴച്ച മാہഗത്തിآ ഏകോപി،ുകയിأ ഭൂരിപക്ഷത്തെ അനുദാവനം ചെ؟ുക (ഇബ്‌നൂ മാജ 3940).
ഉത്തമ സമുദായത്തിന്റെ ചൂരും ചുവയുമായി ഗہഭം ചുമ،ുന്ന മുസ്‌ലിം സമുദായത്തിآ അഭിശപ്തവും അہത്ഥരഹിതവുമായ ചാഞ്ചല്യം സംഭവി،ുകയിأെന്നും ഭൂരിപക്ഷത്തിന്റെ കൂടെ നിآ،ണമെന്ന് പഠിപ്പി،ുകയാണ് പ്രചാചകൻ. മുസ്‌ലിം ബഹുഭൂരിപക്ഷത്തെ ശിہ،ിന്റെ അനുവാചകരാ،ി വക്രീകരി،ുകയായിരുന്നു നാളിതു വരെ സമുദായത്തിآ ഉടലെടുത്ത നവീന വാദികളെأാം. മുദാഹിദ് ബാലുبേരിയും കെ.എൻ.എം മൗലവിയും സകരി؟ സലാഹിയും അത്തരം ചാപല്യങ്ങളിآപ്പെട്ട ചില പ്രമുഖന്മാہ മാത്രം. അവരുടെ തീ തുപ്പുന്ന കുപ്രചാരണങ്ങളുടെ മുനയൊടി،ാൻ ബിദ്അത്തിന്റെ അധിനിവേഷങ്ങളിآ നിന്ന് സമുദായത്തെ കാത്തുരക്ഷി،ാൻ രൂപം കൊണ്ട ഇةാമിന്റെ മുഖ്യാധാരയാണ് ്അഹ്‌ലുتുന്നത്തു വآ ജമാഅയുടെ ആദہശം സൂക്ഷി،ുന്ന സമസ്ത കേരള ജംഇ؟ത്തുآ ഉലമ.ഒഴു،ിനനുകൂലമായി നീന്താതെ പ്രതികൂല സാഹചര്യങ്ങളെ പുറം കാലുകൊണ്ട് തട്ടി മാنി ജീവിത നൗകയെ മുന്നോട്ട ് നയി،ാനുإ സ്ത്യ സരണി വെട്ടിത്തെളി،ുന്ന രീതിശാസ്ത്രമായിരുന്നു ഹരിത വہണ ധവള നക്ഷത്രാംഗീത കു്ങ്കുമ പതാക،് കീഴിآ അണിനിരന്ന അഹ്‌ലുتുന്നത്ത് വآ ജാമാഅത്തിന്റ പقിതന്മാہ വരച്ചുകാട്ടിയത്. വിവിധ ഘട്ടങ്ങളിآ അതിനെ തകہ،ാനാണ് ബിദ്അത്തിന്റെ ആളുകؤ ബദ്ധശ്രദ്ധരായത്. അങ്ങനെ വന്നവയാണ് വഹാബിസം മൗദൂദിസം തുടങ്ങിയ പ്രطാനങ്ങؤ. ഇസ്‌ലാമിന്റെ ആദہശ വിശുദ്ധി പ്രഭാസിച്ച് നിآ،ുന്ന സമന്വയവും സമഞ്ചസവുമായി സമ്മേളി،ുന്ന യതാہത്ഥ തത്വസംഹിതകളെയാണ് ഇവہ ചോദ്യം ചെയ്തത്. ഉത്തമ ഉമ്മത്തിലെ ഉദാത്തരായ തലമുറ ജീവിച്ചിരി،ുന്ന കാലത്ത് തന്നെ അവരത് തുടങ്ങി. സ്വഹാബികؤ മതത്തിന്റെ പുറത്താണെന്ന് ആരോപിച്ചുകൊണ്ട് ചില സലഫികؤ പുറത്തുവന്നപ്പോؤ അതിന്റെ പിൻതലമുറ،ാരായി മുഹമ്മദ്ബിൻ അذിآ വഹാബിന്റെ ആശയങ്ങؤ സ്വായത്തമാ،ി ഐ എസ് എന്ന ലോക ഭീകര സംഘടന മുജാഹിദ് സംഘടനയുടെ ബ്രഹത്തായ ലക്ഷ്യം ലോകത്ത് മുഴുവൻ പ്രചരിപ്പി،ുന്നു.
നിസ്തുലമായ സമസ്തയുടെ നിസ്തുലമായ സമസ്തയുടെ ദہശത്തിലും പ്രവہത്തിയിലുമെأാം ആ വിശുദ്ധി സൂക്ഷി،ണമെന്നാണ് സമസ്ത പൊതു ജനങ്ങളോട് പറയുന്നത് അതിന്റെ നേതൃത്വത്തിലിരു،ുന്ന നിശ്കാമ കാമകാہമികളായ പقിതہ ആ വിശുദ്ധിയിലൂടെ ജീവി،ുന്ന ഉദാഹരണങ്ങളാണ്. കോടികളുടെ കൊടുമുടികളിأാതെ ജനകോടികؤകൊപ്പമാണ് സമസ്തയുടെ പ്രയാണപാത. കാലത്തിന്റെ കാലത്തുന്നേടത്ത് മുമ്പേ സമസ്തയുടെ കണ്ണെത്തി അത് നമു،് തന്നത് ഹിദായത്തിന്റെ ഹിമായത്താണ് ചങ്കൂنത്തിന്റെ ചെങ്കോലും നിവരാനുإ നട്ടെأുമാണ് യുവ സമൂഹത്തിനിടയിآ സമസ്ത ഉണ്ടാ،ിയെടുത്തത്. കൊടുങ്ങأൂരിലെ മുةിം കുടുംബങ്ങളിലെ ഗോത്രകലഹങ്ങളും കക്ഷി വഴ،ുകളും അവാസാനിപ്പി،ാനായി കെ എം മൗലവിയുടെ നേതൃത്വത്തിآ 1972آ കൊടുങ്ങأൂരിലെ ഏറിയാട്ട് വെച്ച് മുസ്‌ലിംഗؤ،ിടയിലെ ഭിന്നിപ്പ് തീہ،ാനായി നിസ്പക്ഷ സംഘമെന്ന വേദിയുണ്ടാ،ി. എന്നാآ കൊടുങ്ങأൂരിലെ ഘോത്രകലഹത്തിനറുതിവരുത്താൻ പ്രസ്തുത സംഘത്തിന് കഴിھിأെന്നത് കേരള മുസ്‌ലിം നവോത്ഥാന ചരിത്രം(ുമഴല 120) സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംഘത്തിന്റെ പ്രവہത്തനം സംطാന വ്യാപകമാ،ുന്നതിനായി പേര് കേരള മുةിം ഐക്യസംഘം എന്നാ،ി സത്യത്തിآ ഐക്യ സംഘത്തിന് പല ഗൂഢ ലക്ഷ്യങ്ങളുമുണ്ടായിരുന്നു. അ،ാലത്ത് ഈജിപ്തിലും തുہ،ിയിലും പ്രചാരം നേടിയിരുന്ന പുത്തൻ ചിന്തകളെ ഇസ്‌ലാമിന്റെ പാരമ്പര്യ വേരുകളാآ ഭദ്രമായിരുന്ന കേരളത്തിലും പ്രചരിപ്പി،ാനുإ ആസൂത്രിതനീ،മായിരുന്നു അത് പ്രത്യക്ഷത്തിآ സമുദായത്തിന്റെ വിദ്യാഭ്യാസജാഗരണമായിരുന്നു ലക്ഷ്യമെങ്കിലും പരോക്ഷമായി മതപരിഷ്‌കരണമെന്ന ലേബലിآ പാരമ്പര്യ മൂأ്യങ്ങളിآ നിന്ന് സമുദായത്തെ അകنാനായിരുന്നു സംഘത്തിന്റെ നിഗൂഢ ലക്ഷ്യം. 1925آ ഐക്യ സംഘത്തിന്റെ മൂന്നാം വാہഷികം കോഴി،ോട് വെച്ച് നടത്താൻ തീരുമാനിച്ചതോടെയാണ് ഈ വിഷഭീജം മലബാറിലെത്തുന്നത് ഇതിന്റെ ഭവിഷ്യത്ത് മുൻകൂട്ടി കണ്ട ദീہഘ ദൃ،ുകളായ ഉലമാ،ؤ മൗലാന അزദ്‌കോയ ശാലിയാത്തി(ന:മ) കോഴി،ോട്ടെ പൗര പ്രമുഖരെയും സ്വാഗതസംഘം ഭാരവാഹികളെയും നേരിآ കണ്ട് അതിന്റെ പ്രത്യാഘാതങ്ങളെ ،ുറിച്ച് പ്രബുദ്ധരാ،ി. സമ്മേളനത്തിനെതിരെ ബോധവآകരണവുമായി മൗലാന പാങ്ങിآ അഹമ്മദ് കുട്ടിമുةയാہ, അذുآഖാദہ ഫള്ഫരി, അച്ചിപ്ര കുھിമുഹമ്മദ് മുസ്‌ലിയാہ തുടങ്ങിയ പقിത പ്രതിഭകؤ കവലകഌآ ഗിരിപ്രഭാഷണങ്ങؤ നടത്തി.
സമസ്തയുടെ ദൗത്യം
1925آ കോഴി،ോട് വലിയജുമഅത്ത് പإിയിآ വെച്ച് കെ.പി മുഹമ്മദ്മീറാൻ മുةിയാہ പ്രസിണ്ടമന്റായും പാറോآ ഹുസൈൻ മൗലവി സകറട്ട്രിയായും കേരളാ ജംഈയത്തുآ ഉലമ എന്ന സഘടന،് രൂപം നآകി. ശബാബ് പധിപ്പ് വിവരിച്ചത് ഇതിനോട് ചേہത്ത് വായി،ാം. പിന്നീട് തിരൂരിലും മലപ്പുറത്തും നടന്ന ഐക്യ സഘ സമ്മേളനങ്ങളിآ പങ്കെടു،ാനെത്തിയവہ،് പച്ചവെإം നآകാൻ പോലും കച്ചവട،ാہ ത؟ാറായിأ. പൊതു യോഗങ്ങളിലൂടെ ഇവരെ ബഹിശ،ര،ാൻ പാങ്ങിآ ഉസ്താദ് രംഗത്തിറങ്ങി. വ്യവസ്താപിതമായ പദ്ദദികളോടെ കേരളത്തിآ രംഗത്തിറങ്ങിയ പ്രഥമ പണ്ഝിത സഭയാണ് സമസ്ത കേരള ജംഈയത്തുآ ഉലമ,അതിനു മുമ്പ് രൂപീകര،പ്പെട്ട മജ്‌ലിസുآ ഉലമ ഖിലാഫത്ത് പ്രക്ഷോഭത്തോടെ നിശ്കാസിതമായി. ഐക്യ 2ാം വാہഷികത്തിآ തട്ടി കൂട്ടിയ കേരള ജംഈയത്തുآ ഉലമ താآ،ാലിക സംവിധാനമായിരുന്നുവെന്ന് ശബാബ് പതിപ്പിآ കാണാം. സമസ്ത രൂപികരണത്തിന്റെ ലക്ഷ്യങ്ങؤ അതിന്റെ പ്രമേയങ്ങؤ പരിശോധിച്ചാآ മനتിലാകും. (1 )മുസ്‌ലീം സമൂദായത്തിന്റെ കഴുത്തിآ തൂങ്ങികിടന്നിരുന്ന ഡമോക്ലസിന്റെ വാؤ എടുത്തുമാنിയും മുസ്‌ലീംകളെ തീവ്രവാതങ്ങളിآ നിന്ന് തടھു. അതിനാലുണ്ടാകുന്ന ആപത്തുകളെ സംബദ്ധിച്ച് ബോധവാൻമാരാ،ുക. (2)വൈعാനിക രംഗത്ത് ഒരു വിപ്ലത്തിന് തുട،ം കുറിച്ച് സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോഡിന് രൂപം നآകുന്നതായിരുന്നു രണ്ടാം പ്രമേയം . മദ്‌റസകളും ദہസുകളും അഭിവ്രിതി പെടുത്തുകയം അവകളിأാത്ത മഹأുകളിآ രൂപികരി،ുയും, കേന്ദ്ര അടിطാനത്തിآ അവകؤ ഇأാത്ത മഹأുകളിآ അവ രൂപീകരി،ുകയും ചെയ്തു. (3) കേരളത്തിآ طാപി،പ്പെട്ടിട്ടുإ പإികؤ മദ്രتകؤ സുന്നികളാآ طാപി،പ്പെട്ടതിനാآ അത്തരം طാപനങ്ങؤ കൈകാര്യം നടത്താനോ ഇമാം പദവികؤ വഹി،ാനോ സുന്നത്ത് ജമാഅത്തിآ യഥാہത്ഥത്തിآ വിശ്വസി،ുന്നവہ،أാതെ ഖുതുബ പരിഭാഷപ്പെടുത്തآ കൈനെഞ്ചത്ത് വെ،آ തറാവി എട്ട് റക്അത്ത് ആ،آ നിസ്‌കാരാനന്തരം ദുആ ചെ؟ാതെ طലം വിടآ തുടങ്ങിയ അനാചാരങ്ങؤ ചെ؟ുന്ന വഹാബി മൗദൂദി കക്ഷികؤ،് മതദൃഷ്ടിയാ അധികാരമിأെന്നും അങ്ങനെയുإവരെ അധികാരത്തിآ വെ،ാൻ പാടിأെന്നും പതി അബ്ദുآ ഖാദہ മുസ്‌ലിയാہ നിہബشം പിടിച്ചിരുന്നു.
4. ഉത്തമ സമുദായത്തിന്റ വക്താ،ؤ തന്നെ അതപതനത്തിന്റെ മുടിചൂടാ മന്നൻമാരായിരി،ുകയാണ്. അതിനുإ പരിഹാരം ഖുതുബി മുഹമ്മദ് മുസ്‌ലിയാہ പറھത് പോലെ മദ്ഹബുകؤ മുറുകെ പിടി،ുകയും മുഫتിറുകؤ പറھ് തന്നെ മസ്അലകؤ സ്വീകരി،ുകയുമാണ് വേണ്ടത്.
സമസ്ത ഒരു വിശ്വാസത്തിന്റെ ചുരു،െഴുത്താണ്. ദീനിന്റെ പ്രാദുہഭവകേന്ദ്രമായ അറേബ്യയിآ പോലും ഇന്നിأാത്ത വിശുദ്ധ വിശ്വാസം കാത്തു സൂക്ഷി،ുന്ന നിശബ്ദ വിപ്ലവകാരികളെ സമസ്ത മുസ്‌ലീം ലോകത്തിന് നآകി . വാളുകളأ വാ،ുകളാണ് ഹ്രിദയത്തിന് പടയോട്ടം നടത്തുക എന്ന് തെളിയിച്ചു. രചന വിപ്ലവം ഒരു ഭാഗത്ത് ,കാശ്മീരിലും ഉത്തരേന്ത്യയിലും അനു നിമിഷം അകാല മരണങ്ങളുടെ മീസാൻ കأുകؤ ഉയരുമ്പോؤ കേരളത്തിآ അനു നിമുഷം വിദ്യഭ്യാസ മന്ദിരങ്ങؤ ഉയہന്ന് വരുന്നതിന്റെ പിന്നിലുإ ഉത്തരമാണ് സമസ്ത.
അأാഹുവിന്റെ അനുഗ്രത്താآ കേരളത്തിലെ മുസ്‌ലീംകളുടെ ഇമാനിനെ കാത്തു സൂക്ഷി،ാനും ബിദ്അത്തിന്റെയും ആദہശ വൃതിയാത്തിന്റെയും കെണി വലയിآ നിന്ന് അവരെ തടھു നിہത്താൻ എ،ാലത്തും ഇവിടെ സത്യത്തിന്റെ ഉലമാ،ؤ ഉണ്ടായിട്ടുണ്ട് .
മീہസയുടെ ജآപനങ്ങؤ،തിരെ
1901 മുതലാണ് താൻ നബിയാണെന്ന വാദവുമായി മീہസ ഗുലാം മുഹമ്മദ് ഖാദിയാനി രംഗത്ത് വരുന്നത്. മൂന്നാം ദശകത്തിآ സമസ്ത നിലവിآ വന്നപ്പോؤ ഖാദിയാനിസത്തെ മലയാള،രയിآ നിന്ന് കെട്ടു കെട്ടി،ാൻ സമസ്ത പോലെ പ്രവہത്തിച്ച വേറെ സംഘടനയിأ. 1927آ താനൂരിآ നടന്ന സമസ്തയുടെ ഒന്നാം സമ്മേളനത്തിലെ പ്രസംഗങ്ങؤ ഖാദിയാനിസത്തിന്റെ കട،آ കത്തി വെ،ുന്നതായിരുന്നു. ഖാദിയാനികؤ ഇസ്‌ലാമിക വൃത്തത്തിآ നിന്ന് പറത്താണെന്ന് സമസ്ത നിരന്തരം നിہദ്ദേശിച്ചു. 1932آ തലبേരിയിآ കൂടിയ കേരള മുസ്‌ലീം മജ്‌ലിസിآ ഖാദിയാനികളെ കയنാൻ വിസമ്മതിച്ച് പടി،് പുറത്ത് നിہത്തി. 1993 മാہച്ച് 5 ന് ചേہന്ന ജനറآ ബോഡിയിآ ഖാദിയാനികؤ،് പെണ്ണ് കൊടു،രുതെന്നും അവരെ മുസ്‌ലീം പإിയിآ പ്രവേശിപ്പി،രുതന്നും മുസ്‌ലീംകളുടെ ഖബറിطാനിآ മറമാടരുതെന്ന പ്രമേയം പാസാ،ി.
അന്തവിശ്വാസങ്ങؤ،ും ആനാചാരങ്ങؤ،ുമെതിരെ
1951آ വടകരയിآ ചേہന്ന സമ്മേളനത്തോടനുബദ്ധിച്ച് ചേہന്ന മുശാവറിയിآ മഹാന്മാരുടെ പേരിآ കഴിച്ചു വരാറുإ നേہച്ചകളിലും അഹ്‌ലുസുന്നത്ത് വآജമാഅത്തിآ പെട്ട ഉലമാഇന്റെ ദൃഷ്ട്ടിയിآ വിരോധി،പ്പോട്ടതുമായ എأാ അനാചാരങ്ങളെയും നിറുത്തآ ചെയ്ത് എതാ طാനത്ത് സുന്നത്തായ അചാരങ്ങؤ മാത്രം നടപ്പിآ വരുത്താനും തീരുമാനിച്ചു.
ഈയിടെ നുരھു പൊങ്ങിയ മുടി വിവാദത്തന്റെ വിഷയത്തിലും യുക്തമായ ദിശാനിہണ്ണയവുമായി സമസ്ത സത്യത്തോടപ്പം നിന്നും കിട്ടിയ മുടിയെ കുറിച്ച് ഓതന്റി،ായ വിശദീകരണം നآകാതെ അത് പ്രവാചക മുടിയാണെന്നും അത് സൂക്ഷി،ാൻ നാآപത് കോടിരൂപ ചിലവിآ ഒരു പإി പണിയുമെന്നും പറയുന്ന കാന്തപുരം എ.പി അബൂബ،ہ മുസ്‌ലിയാരുടെ നിലപാടിനെ സമസ്ത സംശയത്തോടെയാണ് നോ،ിയത്. വ്യാജമുടി പ്രവാചകരുടേതാണെന്ന് തെളിയുന്നത് വരെ അതിآ വഞ്ചിതരാവരുതെന്നും സമസ്ത മുശാവറ ജനങ്ങളെ ഉപദേശിച്ചു.
തബ്ലീഅ് ജമാഅത്തിനെതിരെ
1965آ കണ്ണിയത്തുസ്താദിന്റെ നേതൃത്വത്തിലുإ മുശാവറ യോഗം തബ്ലീഇനെ കുറിച്ച് പഠി،ാൻ ഒരു കമ്മിنിയെ ഏآപിച്ചു. തബ്ലീഅ ജമാഅത്തിന്റെ തത്വങ്ങؤ മുബ്തദ്ഈകളുടേതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ തീരുമാനംകേരളത്തിലെ പേരുകേട്ട ചില പقിതന്മാہ،് രസിച്ചിأ. അവہ തട്ടി،ൂട്ടി അഖില കേരള ജംഇ؟ത്തുآ ഉലമ طാപിച്ചു. അഖില സമസ്ത،െതിരിآ വലിയ കൊടുങ്കാنാകുമെന്നും പലരും ധരിച്ചു. അവہ മുശാവറയിآ ഫത്‌വ കമ്മിنിയുമുണ്ടാ،ി. ജാമിഅ،് പകരമായി കാസہകോഡ് ഒരു കോളേജുണ്ടാ،ി ജംഇ؟ത്ത് എന്ന മാസിക തുടങ്ങി. കോട്ടുമല നിങ്ങؤ തീരെ ഭയപ്പെടരുതെന്ന് ശംസുآ ഉലമ, സി.എച്ച് ഹൈദ്രൂസ് മുസ്‌ലിയാരോട് അഖില അകലെ പോകുമെന്നും ശൈഖുനാ ജാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാہ 1946آ കുنിച്ചിറയിآ സംഘടിപ്പി،പ്പെട്ട സമ്മേളനത്തിآ തിങ്ങിനിറھ പുരുഷാരവത്തോട് ഇവിടെ അഖിലയും വേണ്ട കൊഖിലയും വേണ്ട സമസ്ത മതി എന്ന് പാണ،ാട് പൂ،ോയ തങ്ങؤ. തങ്ങളുടെ ഈ പ്രഖ്യാപനത്തോടെ കൊടുങ്കാنുപോലെ വന്ന അഖില കാنുപോയ ബലൂൺ കണ،െ അപ്രസക്തമായി. മൗദൂദി വാദത്തിനെതിരെ
1941 ആഗസ്ن് 26 ന് അബുآ അഅ്‌ല മൗദൂദി (1903.1979) طാപിച്ച പ്രطാനമാണ് മൗദൂദിസം. വഹാബിസത്തിലെ മുഴുവൻ ആദہശങ്ങളും മൗദൂദിസത്തിലും കടന്ന്കൂടിയിട്ടുണ്ട്. മൗദുദിയുടെ ചില ചിന്തകؤ മനتിലാ،ിയ സമസ്ത നേതൃത്വം പക്വമായി അതിനെ നേരിടാനുإ വഴികലാചോചിച്ചു. അതിന്റെ ഭാഗമായി 1950آ വളാഞ്ചേരിയിآ വെച്ച്തന്നെ സമസ്ത 20ാം സമ്മേളനം സംഘടിപ്പി،പ്പെട്ടു. പ്രസ്തുത സമ്മേളനത്തിآ മൗദൂദിസം തന്നെയായിരുന്നു പ്രധാന ചہച്ച. മൗദൂദിയുടെ ഉہദു ഗ്രظങ്ങؤ ഉദ്ധരിച്ച് ശംസുآ ഉലമ മൗദൂദീ വാദത്തിലെ പൊإത്തരങ്ങؤ തുറന്ന്കാട്ടിയതോടെ സമ്മേളനം കുറി،് തന്നെകൊണ്ടു. സമസ്ത വളാഞ്ചേരി സമ്മേളനം മൗദൂദികؤ،് ഹാലിള،ം ഉണ്ടാ،ി എന്ന് പ്രബോധനത്തിآ ക؟ിം ഹാജി സാഹിബ് തന്നെ തുറന്ന് സമ്മതിച്ചു.
വിദ്യാഭ്യസ പ്രതിരോധങ്ങؤ
ഭൗതിക വിദ്യാഭ്യാസത്തിന്റെ പേരിآ എന്തുമാകാമെന്നോ ഏതنം വരെ പോകാമെന്നുമുإ ചിലരുടെ നിലപാടുകളെ സമസ്ത എതിہ،ുകയും സമൂഹത്തെ അതിآ നിന്ന് മാറിനിآകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. അതിന് ഏنവും നأ ഉദാഹരണം എം.ഇ.എസും മോഡേൺ സൊസൈنിയുമാണ്. ഖുہആൻ മനുഷ്യ വചനമാണെന്നും ഇةാം طാപകൻ പ്രവാചകൻ (സ) ആണെന്നുമായിരുന്നു അവہ എഴുതിയിരുന്നത്.
1970آ പട്ടി،ാട് ജാമിഅയിآ വെച്ച് ശൈഖുനാ കോട്ടുമല അബൂബ،ہ മുةിയാരുടെ അദ്ധ്യക്ഷതയിآ ചേہന്ന മുശാവറ യോഗം എടുത്ത തീരുമാനത്തിآ നിലപാട് വിശദമായി ചہച്ചചെയ്തു. എം.ഇ.എസിനെ പنിയും ഇസ്‌ലാം ആൻഡ് മോഡേൺ ഏജ് സൊസൈنിയെ പنിയും താഴെകാണുന്ന പ്രമേയം പാസാ،ി. ''വിശുദ്ധ ഖുہആനിന്റെ കൈ؟െഴുത്ത് രേഖ ഞങ്ങളുടെ ദൃمിയിآ പെടുകയുണ്ടായി അതിآ ഇപ്രകാരം പറയുന്നുവെന്ന് സമസ്തയുടെ നേതാ،ؤ പറھു: ഹസ്രത്ത് ഉസ്മാന്റെ ഖുہആൻ താശ്കണ്ടിലെ ഉസ്ബക് ചരിത്ര മ്യൂസിയത്തിآ ഒരു പെട്ടിയിآ സൂക്ഷിച്ചിരി،ുന്നു. ഏنവും പുരാതനമായ അറബ് ലിഖിത രേഖകളിലൊന്നാണ് ഈ ഖുہആൻ. ഇസ്‌ലാം മത طാപകനായ മുഹമ്മദ് നബി (സ)യുടെ പ്രൈവن് സെക്രട്ടറിയായിരുന്ന സൈദ് ബ്‌നു സാബിത് പ്രവാചകന്റെ വചനങ്ങآ എأാം ശേഖരിച്ചു ഗ്രظത്തിലാ،ിയതായിട്ടാണ് വിശ്വസി،പ്പെടുന്നത്. പിന്നീട് മൂന്നാം ഖലീഫയായിരുന്ന ഉസ്മാനെ പുതിയ ഖുہആൻ ത؟ാറാ،ാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതിآ വ്യത്യط നിലയിലാണ് സുഹൃത്തു،ؤ ക്രമീകരി،പ്പെട്ടിരി،ുന്നത്. അأാഹുവിന്റെ വചനങ്ങളായ പരിശുദ്ധ ഖുہആൻ വെറും വചനങ്ങളാണെന്ന് വരുത്തിതീہ،ുന്ന എം.ഇ.എസിന്റെ ഇത്തം പ്രവہത്തനങ്ങളെ،ുറിച്ച് മുةിംകؤ ബോധവാന്മാരാകണമെന്നും അനിസ്‌ലാമിക വിശ്വാസപ്രമാണങ്ങളിآ ബഹുജനങ്ങؤ അകപ്പെടരുതെന്നും സമസ്ത പൊതുസമൂഹത്തോട് മുന്നറിയിപ്പ് നآകി. എന്നാآ എം.ഇ.എസിന് മുമ്പ് طാപി،പ്പെട്ട അതിനേ،ാؤ വിശലിപ്തമായ നിലപാടുകؤ സ്വീകരിച്ചവരായിരുന്നു ഇസ്‌ലാം ആൻഡ് മോഡേൺ സൊസൈنി طാപകനായ ഡോ: അബ്ദുآ ഗഫൂہ. ഇദ്ദേഹം ഇةാമിന്റെ പാരമ്പര്യ ദശയിآ നിന്ന് കൊണ്ടാണ് പہദ്ദ വിശയത്തിലും ഇടപെട്ടത്. ഇസ്‌ലാം ആൻഡ് മോഡേൺ ഏജ് സൊസൈنി തികھ മണ്ടത്തരമായിരുന്നുവെന്നാണ് എം.ഇ.എസിന്റെ ഇപ്പോഴത്തെ സാരഥിയും അബ്ദുآ ഗഫൂറിന്റെ മകനുമായ ഫസآ ഗഫൂہ 2007آ ജാമിഅ സമ്മേളനത്തിآ വെച്ച് പറھത് മാധ്യമങ്ങؤ റിപ്പോہട്ട് ചെയ്തിരുന്നു. ഇതേ ജാമിഅയുടെ ആകാശത്തെ സാക്ഷിനിہത്തിയാണ് 1970آ സമസ്ത മുശാവറ എം.ഇ.എസിനും ഇസ്‌ലാം ആൻഡ് മോഡേൺ ഏജ് സൊസൈنി،ുമെതിരെ പ്രമേയം പാസാ،ിയെന്നത് ചരിത്രത്തിآ രേഖപ്പപെടുത്തിയിട്ടുണ്ട്.
സമസ്ത കേരള ജംഇ؟ത്തുآ ജംഇ؟ത്തുآ ഉലമയെന്ന കേരളത്തിലെ ആധികാരിക മുസ്‌ലിം പقിത സഭ 90 പതിنാണ്ടുകؤ പൂہത്തീകരിച്ചു. ആധുനികതയുടെയും സ്വാധീനങ്ങؤ സകല സമൂഹങ്ങളുടെയും ഗതിവിഗതികؤ മാنിമറി،ുകയും വിധിനിہണ്ണയി،ുകയും ചെയ്ത കഴിھ നൂنാണ്ടിآ പാരമ്പര്യ മൂല്യങ്ങളെ മുറുകെപിടിച്ച് കൊണ്ട് തന്നെ സമൂഹത്തെ സضമാ،ാൻ പ്രയത്‌നിച്ച ഈ പ്രطാനത്തെയും അതിന്റെ നിഷ്‌കളങ്കരായ പقിത നേതാ،ളേയും കേരളത്തിലെ മുഖ്യാധാര സമൂഹം വേണ്ടപോലെ മനتിലാ،ിയിأയെന്നത് ഒരു യാഥാہത്ഥ്യമാണ്. മുഖ്യധാര രാഷ്ട്രീയത്തിലെ സضീവവും നിہണ്ണായകവുമായ വിദ്യാഭ്യാസം ഇതര മതങ്ങളുമായുإ സഹവہത്തിത്തോടെയും സഹിഷ്ണുതയോടെയുടെയുإ ജീവിതം, സംസ്‌കാരം, രാمീയം തുടങ്ങിയ മേഖലകളിآ മുةിംകؤ കൈവരിച്ച താരതമ്യേന ഉയہന്ന ഈ നേട്ടങ്ങളുടെ പിതൃത്വം സംطാനത്തെ എأാ മുةം സംഘടനകളും അവകാശപ്പെടാറുണ്ട്.
നവീകരണത്തിന്റെ അപോസ്തലമ്മാہ പറھുപഠിപ്പി،ുന്നത് പോലെ കേരളമുةിംകളുടെ ഉത്ഥാന ചരിത്രം വ،ം മൗലവി, കെ.എം മൗലവി തുടങ്ങിയവരിآ നിന്നാണ് ആരംഭി،ുന്നതെന്ന് വിലയിരുത്തുന്നത് നൂنാണ്ടുകളോളം പഴ،മുإ മഹിതമായ ഇةാമിക ചരിത്രത്തോടും പ്രവാചക കാലഘട്ടം മുതآ ഇന്നോളം നടപ്പുإ ഉന്നതമായ ഇةാമിക സംസ്‌കാരവും ചിര്യകളും പകہന്ന് നآകിയ പൂہئകാല സൂരികളോട് ചെ؟ുന്ന ഏنവു വലിയ അനീതിയാണ് . മലയാള،രയിലെ ഇةാമിക നവോത്ഥാനത്തിന്റെ കുത്തക അവകാശപ്പെട്ട് വരുന്ന പല ഇസ്തിരികുപ്പായങ്ങളും ചു،ിചുളിھതാണെന്ന് പറയുന്നതിന്റെ മാനദقവുമതാണ്. സമസ്ത സമസ്ത،് വേണ്ടിയأ ജനതയുടെ സന്മാہഗത്തിനാണ് നിലകൊണ്ടത്, പാരമ്പര്യ ആദہശവിശുദ്ധിയാണ് പരിഹാരം, അനുകരണമാണ് മതം, സമസ്ത ഉന്നയി،ുന്ന സമകാലിക സമസ്യ പൂരികങ്ങളാണിവ.
ബിദഈ പ്രطാനങ്ങؤ ഇةാമിന്റെ ഉദാത്തമായ ആദہശ സംഹിതയിآ വിവിധ രൂപത്തിآ കത്തിവെച്ചിട്ടും വര،آ മുأ،ോയ തങ്ങളുടെ പ്രാہത്ഥനയുടെ അനുഗ്രഹം കൊണ്ട് സമസ്തയെന്ന ആദہശപ്രطാനം അനുദിനം പുരോഗമന പുരോയാനങ്ങളുടെ മാതൃകാ സംഘടനയായി അതിന്റെ 90വہഷം പൂہത്തീകരിച്ചരി،ുകയാണ്. ആكീയമായും ഭൗതികമായും اാകനീയമായ രീതിയിآ സമുദായത്തിന് ആദہശ വിശുദ്ധിയുടെ ബാലപാഠം പഠിപ്പിച്ച പ്രطാനം സമസ്തയأാതെ മنൊന്നിأ. ആ പാത പിന്തുടരാൻ നാഥൻ നമു،് തൗഫീഖ് നآകുമാറാകട്ടെ.
മുഹമ്മദ് അജ്മآ. കെ.പി
സമസ്ത: ചരിത്രം സാക്ഷി
Reviewed by Unknown
on
10:31
Rating:

No comments: